-
നഗരം.
തിരക്കുപിടിച്ചു മദിച്ചു പുളയുന്ന നഗരം.
അവിടെ രഘുവുണ്ടു്. ബാബുവുണ്ടു്. വിജയനുണ്ടു്. ഗ്രേസിച്ചേച്ചിയുണ്ടു്. രാജലക്ഷ്മിയുണ്ടു്.... സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ ഇവർക്കൊരു മുഖമാണു്. വല്ലാത്തൊരു നാണത്തോടെ...
-
-
-
"ഹൃദയസ്പർശിയായ ഒട്ടേറെ സംഭവകഥകൾ, കണ്ണീരണിഞ്ഞ അനവധി മുഖങ്ങൾ, 'രക്ഷിക്കണേ' എന്നു് മൂകമായി അഭ്യർത്ഥിച്ചുകൊണ്ടു് ആഴത്തിലേക്ക് താണുപോകുന്ന തളരുന്ന കൈകൾ, കുഞ്ഞുങ്ങളെ ചേർത്തണച്ചുപിടിച്ചു കൊണ്ടു്...
-
-
ശാസ്ത്രവിജ്ഞാനം എങ്ങനെ കഥകളുടെ ആസ്വാദ്യതയെ അലോസരപ്പെടുത്താതെ പകർന്നുകൊടുക്കാമെന്നു് തെളിയിച്ച ഈ രചനകൾ വീണ്ടും പുസ്തകരൂപത്തിൽ വന്നതു് ഭാഷയ്ക്കൊരു നേട്ടമായി ഞാൻ കണക്കാക്കുന്നു.
- എം.ടി.വാസുദേവൻ നായർ
-
-
പാരിസ്ഥിതികതയുടെയും നഗരാധിനിവേശങ്ങളുടെയും പ്രശ്നങ്ങളാൽ അതിസങ്കീർണ്ണമായ ഈ കാളഘട്ടത്തിൽ അതിജീവനത്തിന്നായി പാടുപെടുന്ന ഒരുപറ്റം വനവാസികളുടെ കഥ ഹൃദയാവർജ്ജകമായ ശൈലിയിൽ മഹാശ്വേതാദേവി ആവിഷ്ക്കരിക്കുന്നു. കല...
-
ഒരു കാലഘട്ടത്തിന്റെ ചിന്തയെ നിർണ്ണയിക്കുകയും ബൌദ്ധികജാഡ്യങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്ത എം.ഗോവിന്ദന്റെ കവിതകളുടെ തനിമപോലെത്തന്നെ വേറിട്ട ഒന്നാണ് കഥാലോകവും. ഏർപ്പെട്ട മേഖലകളിലെല്ലാം പ്രതിഭയുടെ...
-
ജീവിതവും കലയും അയത്നലളിതമായി ഒത്തുചേരുന്ന സുന്ദരമായ കൃതി. കലയുടെയും ജീവിതത്തിന്റെയും അർത്ഥതലങ്ങൾ തേടുന്ന, അതിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന അനിതാ നായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാള പരിഭാഷ.